ജന്മഭൂമി പത്രത്തിൽ പ്രസിദ്ധീകരിച്ച സ്പെഷ്യൽ റിപ്പോർട്ട്
നിപ്പ വൈറസ് രോഗവ്യാപന സമയത്തും മരിച്ച രോഗികളുടെ മരണാനന്തര ചടങ്ങുകൾ നടുത്തുവാനും തങ്ങളാൽ കഴിയുന്ന രീതിയിൽ സഹായങ്ങൾ എത്തിക്കുവാനും ശിവപാദം ഒപ്പമുണ്ടായിരുന്നു.
കൂടുതൽ അറിയുവാൻപുരാതന പാരമ്പര്യങ്ങളെയും മരണ ആചാരങ്ങളെയും പുനരുജ്ജീവിപ്പിച്ച “ഐവർമഠം ശിവപാദം” ഒരു വാണിജ്യ സംരംഭമെന്നതിലുപരി സേവന മനോഭാവത്തിലാണ് നടത്തുന്നത്. മരണപ്പെട്ടയാളുടെ കുടുംബത്തിന്റെ സംഘർഷങ്ങൾ ലഘൂകരിക്കുന്നതിന് സംവേദനക്ഷമതയോടും അവബോധത്തോടും കൂടിയാണ് പ്രക്രിയകൾ നടത്തുന്നത്.
കൂടുതൽ അറിയുവാൻഅഞ്ച് പാണ്ഡവരും ചേർന്ന് പ്രതിഷ്ഠിച്ച് പൂജിച്ച് പോന്ന ക്ഷേത്രമാണ് ഐവർമഠം എന്നാണ് വിശ്വാസം. തൃശ്ശൂർ ജില്ലയുടെ വടക്കുകിഴക്കേ അറ്റത്ത് തിരുവില്വാമല ഗ്രാമപഞ്ചായത്തിൽ പാമ്പാടി എന്ന സ്ഥലത്ത് ഭാരതപ്പുഴയുടെ ദക്ഷിണതീരത്ത് സ്ഥിതിചെയ്യുന്ന ഒരു ക്ഷേത്രമാണ് ഐവർമഠം ശ്രീകൃഷ്ണക്ഷേത്രം.
കൂടുതൽ അറിയുവാൻഐവർമഠം ശിവപാദം
നിപ്പ വൈറസ് രോഗവ്യാപന സമയത്തും മരിച്ച രോഗികളുടെ മരണാനന്തര ചടങ്ങുകൾ നടുത്തുവാനും തങ്ങളാൽ കഴിയുന്ന രീതിയിൽ സഹായങ്ങൾ എത്തിക്കുവാനും ശിവപാദം ഒപ്പമുണ്ടായിരുന്നു.
കൂടുതൽ അറിയുവാൻനിപ്പ വൈറസ് രോഗികളുടെ മരണാനന്തര ചടങ്ങുകൾ ആരോഗ്യ വകുപ്പിന്റെ സഹായത്തോടെ ചെയ്തു നൽകി നാടിനോടുള്ള കടമ നിവേറ്റാനും ഐവർമഠം ശിവപാദം എന്നും ഒപ്പമുണ്ടായിരുന്നു.
കൂടുതൽ അറിയുവാൻനിപ്പ വൈറസ് രോഗികളുടെ മരണാനന്തര ചടങ്ങുകൾ ആരോഗ്യ വകുപ്പിന്റെ സഹായത്തോടെ ചെയ്തു നൽകിയതിന് മാതൃഭൂമി അവാർഡ് നൽകി അനുമോദിക്കുന്നു.
കൂടുതൽ അറിയുവാൻനിപ്പ വൈറസ് രോഗികളുടെ മരണാനന്തര ചടങ്ങുകൾ ആരോഗ്യ വകുപ്പിന്റെ സഹായത്തോടെ ചെയ്തു നൽകിയതിന് സംവിധായകൻ ആഷിക് അബു തന്റെ ചിത്രത്തിൽ ഒരു സ്പെഷ്യൽ കഥാപാത്രമായി ഐവർമഠം ശിവ പാദത്തെ പ്രേക്ഷകരുടെ മുന്നിൽ എത്തിച്ചു .
കൂടുതൽ അറിയുവാൻ